ഫാ. ജോർജ് ചക്കാങ്കലിന്റെ അവിഹിതം കയ്യോടെ പൊക്കി

0
691
ഫാ. ജോർജ് ചക്കാങ്കലിന്റെ അവിഹിതം കയ്യോടെ പൊക്കി,Lourde Matha Church Kanchiyar, Pulpparayil,kunnamkottu,idukki priest case, kerala priest case,CHRISTURAJ FORANE CHURCH RAJAKAD, Love Jihad
ഫാ. ജോർജ് ചക്കാങ്കൽ കാമുകിയായ വീട്ടമ്മയോടൊപ്പം

ഇടുക്കി: രാജാക്കാട് സ്വദേശി ജോർജ് ചക്കാങ്കൽ (Fr. George Chakkankal) എന്ന, ഇടവക വികാരി തന്റെ കാമുകി ആയ വീട്ടമ്മയുമായി അവിഹിത ബന്ധം പുലർത്തി വരുന്നു.

അതിനോടൊപ്പം ഒരേ സമയം സീറോ മലബാർ സഭയുടെ കീഴിലുള്ള കാഞ്ചിയാർ ലൂർദ് മാതാ പള്ളിയിലെ വികാരി എന്ന സ്ഥാനം കൂടി നിർവ്വഹിക്കുന്നു.

ഫാ. ജോർജ് ചക്കാങ്കൽ മറ്റുള്ളവർ ഇവരെ സംശയിക്കാതിരിക്കാൻ താൻ കാമുകിയുടെ അമ്മാവനാണെന്നും അതുപോലെ ബന്ധുവാണെന്നുമുള്ള കള്ളങ്ങൾ മറ്റ് പലരോടും പറഞ്ഞ് നടക്കുന്നു.

സത്യത്തിൽ ഇവർ തമ്മിൽ ഒര് രക്തബന്ധവും ഇല്ല.തന്റെ മൊബൈലിൽ ‘ഓഫീസ്’ എന്നാണ് കാമുകിയുടെ രണ്ടാമത്തെ നമ്പർ സേവ് ചെയ്തുവെച്ചിട്ടുള്ളത് അത്ര വിദഗ്ധമായാണ് ഇവർ കാര്യങ്ങൾ നീക്കുന്നത്.

ഇടുക്കിയിലെ വാഴത്തോപ്പുകാരിയായ ഈ സ്ത്രീ ഒറ്റ മോൾ ആണ് കൂടെ അസുഖമായ അമ്മയും ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ അപ്പൻ ചെറുപ്പത്തിൽ ഇവരെ ഉപേക്ഷിച്ചു പോയതാണ്.

അപ്പനില്ലാത്ത ഈ സ്ത്രീയുടെ സ്പോൺസർ ആയാണ് ഫാ. ജോർജ് ചക്കാങ്കൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്..ഈ സ്ത്രീയുടെ പഠനത്തിനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് ചക്കാങ്കൽ ആണ്.

ക്രമേണ ഇവരുടെ ബന്ധം തെറ്റായ രീതിയിലേക്ക് വളരുകയും ഒരിക്കലും അകലാൻ പറ്റാത്ത തരത്തിലേക്ക് മാറുകയും ചെയ്തു.

ഫാ ജോർജ് ചക്കാങ്കൽ സ്ത്രീയ്ക്ക് കാറും സ്കൂട്ടറും വീട്ടുപകരണങ്ങളും തുടങ്ങിയവ മേടിച്ച്‌ കൊടുക്കുകയും കൂടാതെ ഇപ്പോൾ രഹസ്യമായി വീട് എടുത്ത് മാറ്റി താമസിപ്പിച്ചേക്കുകയുമാണ്.

ഇവർ പകലും രാത്രിയിലും തുടരെ തുടരെ മണിക്കൂറുകൾ അതിരുവിട്ട ഫോൺ കോളുകളൊക്കെയായി പ്രണയിച്ച് മുൻപോട്ട് പോകുന്നു.

ഫാ. ജോർജ് ചക്കാങ്കൽ കാമുകിയെ വേറൊരുത്തന്റെ തലയിൽ കെട്ടി വെക്കുന്നു.

32 വയസായിട്ടും ഈ പള്ളി വികാരിക്ക് (Fr. George Chakkankal) വേണ്ടി‌ കെട്ടാതെ ഇരുന്ന ഈ സ്ത്രീ ഒടുവിൽ വൈദികനുമായി ആലോചിച്ച് ഒരു തീരുമാനമെടുത്തു.

സ്ത്രീയുടെ അമ്മയ്ക്ക് കാൻസർ കൂടി നിൽക്കുന്ന സമയമാണ് രാത്രിയിൽ തന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അവർക്ക് ഒര് ഡ്രൈവറെ അത്യാവശ്യമായി.

അപ്പോൾ നാടകീയമായി സ്ത്രീയും ഈ വൈദികനും ചേർന്ന് ഒരു ഗൾഫ്കാരനുമായി സ്ത്രീയുടെ കല്യാണം നടത്തി.

കല്യാണത്തിന് പള്ളിയിൽ കെട്ടിച്ചതും ചെറുക്കന്റെ വീട്ടിൽ വന്ന് കല്യാണം ഉറപ്പിച്ചതും ഇയാൾ തന്നെ ആയിരുന്നു.ആദ്യം പെണ്ണിന്റെ അമ്മാവനാണെന്ന് പറയുകയും പിന്നീട് അപ്പന്റെ സ്ഥാനത്തുള്ള ആളാണ്‌ സ്പോൺസർ ആണെന്നൊക്കെ പറയുകയും ചെയ്തു.

ആയതിനാൽ കല്യാണം കഴിഞ്ഞ് എവിടെ താമസിച്ചാലും അവിടെ വൈദികന് ഒരു മുറി മാറ്റി വയ്ക്കണമെന്ന് വൈദികന്റെ നിർദ്ദേശപ്രകാരം കാമുകി കേട്ടാനിരിക്കുന്ന ആളോട്‌ പറഞ്ഞിരുന്നു.

ഇവരുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു ഇതെന്ന് വൈകിയാണ് അറിഞ്ഞത്.കണ്ണടച്ച് പാല് കുടിക്കാമെന്ന് ചക്കാങ്കലും കാമുകിയും കരുതി.

കല്യാണം കഴിഞ്ഞ് ആ വീട്ടിൽ പുറത്തുനിന്ന് താമസിക്കാൻ വന്ന് നിൽക്കുന്ന ആളെപ്പോലെയായി കാമുകിയുടെ കെട്ടിയോന്റെ അവസ്ഥ. ഒന്ന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.

വൈദികനും സ്ത്രീയും ഇരുപത്തി നാല് മണിക്കൂറും ഫോണിൽ പ്രണയിച്ച് നടക്കുന്ന അവസരത്തിൽ സ്വന്തം കെട്ടിയോന്റെ മുൻപിൽ സ്നേഹം അഭിനയിക്കാൻ കഴിയാതെ വന്നു.

സ്വന്തം കെട്ടിയോനോട് ഒന്നു മിണ്ടാൻ പോലും മടിക്കുന്ന കാമുകിയുടെ നീക്കങ്ങൾ ഇതിലെന്തോ പന്തികേട് തോന്നിയ കെട്ടിയോൻ നിരീക്ഷിക്കാൻ തുടങ്ങി.

തന്നോട് സംസാരിക്കാതെ വൈദികനെ രാത്രിയിലും പകലും മുഴുവൻ സമയവും ഫോൺ കാൾ ചെയ്‌തോണ്ടിരിക്കുന്ന സ്ത്രീ കെട്ടിയോൻ ഒന്നും അറിയില്ലെന്ന് കരുതി.

തലച്ചോറിന് ക്യാൻസർ ബാധിച്ച ബോധമില്ലാത്ത അമ്മയുടെ കൂടെ കിടക്കുന്ന കാമുകി രാത്രി 2മണിക്കും 3മണിക്കും വൈദികന്റെ മൊബൈലിലേക്കും കാഞ്ചിയാർ പള്ളി നമ്പറിലേക്കും വിളിച്ച് പ്രണയിക്കുന്നത് ആരും അറിയില്ലെന്ന് കരുതി..

ഇവരുടെ ഫോൺ സംഭാഷണം എടുത്തപ്പോൾ കാണുവാനിടയായത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്.

കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിയുമ്പോൾ കെട്ടിയോൻ ഗൾഫിൽ പോകുമെന്നാണ് അവർ കരുതിയത്. കൊറോണ കാരണം ഗൾഫിൽ പോകൽ നടന്നില്ല. അപ്പോൾ വൈദികനും കാമുകിയും വെപ്രാളപ്പെട്ടു.

എങ്ങനെയും ഉടനെ കാമുകിയുടെ കെട്ടിയോനെ പുറത്തേയ്ക്ക് വിടണമെന്നായി അവരുടെ ചിന്ത.

ഒടുവിൽ ജോലി ശരിയായപ്പോൾ വൈദികന്റെ നിർദ്ദേശപ്രകാരം-സ്ത്രീയുടെ വീട്ടുകാരെ ജോലി കിട്ടിയ വിവരം അവസാനം അറിയിച്ചാൽ മതിയെന്ന് സ്ത്രീ കെട്ടിയോനോട് പറഞ്ഞു.

കാരണം വീട്ടുകാർക്ക് ഇവരുടെ കയ്യിലിരിപ്പ് നന്നായി അറിയാവുന്നതുകൊണ്ട് അത് അവർ മുടക്കുമോ എന്ന് ഇവർ ഭയന്നു.

ഫാ. ജോർജ് ചക്കാങ്കൽ കാമുകിയെ നേരിട്ട് മടിയിൽ ഇരുത്തി ഉമ്മ കൊടുക്കുന്നതും അസമയത്ത് അനാവശ്യ കാളുകൾ ചെയ്യുന്നതും. കാമുകിയുടെ കല്യാണത്തിന് മുൻപ് അവരുടെതന്നെ വീട്ടുകാര് പല വട്ടം പൊക്കുകയും രണ്ട് പേർക്കും താക്കീത് കൊടുക്കുകയും ചെയ്തതാണ്.

അതൊന്നും വക വെയ്ക്കാതെ തുടർന്നും ഇയാൾ സ്ത്രീയുമായി തെറ്റായ ബന്ധം പുലർത്തിക്കൊണ്ടിരുന്നു.

കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഒരാഴ്ച്ച കഴിഞ്ഞ് മതിയെന്ന് വൈദികന്റെ നിർദ്ദേശപ്രകാരം സ്ത്രീ കെട്ടിയോനോട് പറയുകയുണ്ടായി. കാരണം അധികം താമസിയാതെ കെട്ടിയോൻ പുറത്തേയ്ക്ക് പോകുമെന്ന് അവർ കരുതി.

കല്യാണം കഴിഞ്ഞ ദിനങ്ങളിൽ രാത്രിസമയങ്ങളിൽ വെപ്രാളപ്പെട്ട് ഉറങ്ങാതെയിരിക്കുന്ന വൈദികനെ ആശ്വസിപ്പിക്കാൻ ബെഡ്‌റൂമിൽ വീഡിയോകാൾ ഓൺ ചെയ്ത് വെച്ചോണ്ടിരിക്കുന്ന കാമുകി..

ഈ സ്ത്രീ വാട്സാപ്പിൽ വൈദികന് മെസ്സേജ് അയക്കുന്നു വൈദികൻ ഉറങ്ങിയിട്ടേ താൻ ഉറങ്ങുകയുള്ളെന്ന്. ഇവരുടെ ചാറ്റ്ലിസ്റ്റ് എടുക്കുകയുണ്ടായി.

വൈദിക്കന്റെയും വീട്ടമ്മയുടെയും ഫോൺ സംഭാഷണം

മറ്റൊരുത്തന്റെ ഭാര്യ ആയ ഈ സ്ത്രീ വൈദിക്കനോട്

എടാ മുത്തേ ഉമ്മ താടാ.. നമുക്ക് കെട്ടിപിടിച്ച് കിടന്നുറങ്ങാം..ചക്കര ഉമ്മ താടാ..ഐ ലവ് യൂ.. അത് പോര ഇനിയും വേണം ….കുളിച്ചിട്ട് കൂടെ കിടന്നാൽ മതി..”

ഇവരുടെ ഫോൺ സംഭാഷണത്തിന്റെ ഭാഗം

എന്നൊക്കെ പറയുകയും വൈദികൻ തിരിച്ചും ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നത്. അതുപോലെ

“കെട്ടിയോനെ ഫോണിൽ വിളിക്കുന്നത്‌ വൈദികനെ വിളിക്കുന്നപോലെ പ്രേമിക്കാൻ അല്ലെന്നും.. പുതിയ സെറ്റപ്പിനെ കിട്ടിയപ്പോൾ പഴയതിനെ മറന്നോ എന്നും…”

രാത്രി 12മണിക്ക് അമ്മക്ക് അസുഖം കൂടിയപ്പോൾ സ്ത്രീയുടെ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ ഇവർ കിട്ടിയ അവസരം മുതലെടുത്ത് ഫോണിൽ സംസാരിക്കുന്നതാണ്.

ഇതെല്ലാം ഈ സ്ത്രീ തന്നെ ഫോണിൽ വൈദിക്കനോട് പറയുന്ന സംഭാഷണങ്ങളാണ്. വൈദികൻ തിരിച്ചും ഇതുപോലെ സംസാരിക്കുന്നതും ഈ സ്ത്രീയുടെ ഫോണിൽ നിന്നും എടുക്കുകയുണ്ടായി.

അവരുടെ സംഭാഷണത്തിൽ ഒര് കുടുംബ ജീവിതത്തിന് പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് കാണാൻ കഴിഞ്ഞത്.

അതുപോലെ ഈ സ്ത്രീ മറ്റ് പുരുഷനുമായും ഒര് സ്ത്രീയും ചെയ്യാൻ പാടില്ലാത്ത തരത്തിലുള്ള വൃത്തികെട്ട കാളുകൾ ചെയ്യുന്നത് ശ്രദ്ധിക്കാനിടയായി.

കൊറോണ സമയത്ത് സ്ത്രീയുടെ കെട്ടിയോന് പുറം രാജ്യത്തേയ്ക്ക് ജോലിക്ക് പോകാൻ പറ്റാതായപ്പോൾ താത്കാലികമായി കെട്ടിയോൻ എറണാകുളത്ത് ഒര് കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു.

ആ സമയങ്ങളിൽ വൈദികൻ ഇടക്ക് രണ്ടോ മൂന്നോ ദിവസമൊക്കെ ലീവ് എടുത്ത് പുള്ളിക്കാരി താമസിക്കുന്ന വീട്ടിൽ താമസിക്കാൻ വരാറുണ്ട്.

ഒരിക്കൽ ജോലി കഴിഞ്ഞ് പതിവിലും നേരത്തെ അപ്രതീക്ഷിതമായി വീട്ടിൽ വന്ന സ്ത്രീയുടെ കെട്ടിയോൻ ബെഡ്‌റൂമിൽ നിന്ന് രണ്ടിനെയും കയ്യോടെ പൊക്കി.

തനിക്ക് പറ്റുന്ന ബന്ധമല്ലെന്ന് മനസിലാക്കിയ വഞ്ചിക്കപ്പെട്ട അയാൾ ആ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. കൂടാതെ സ്ത്രീയുടെ വീട്ടുകാരോട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.

സ്ത്രീയുടെ വീട്ടുകാര് പറഞ്ഞത് ഒരു കുടുംബ ജീവിതത്തിന് പറ്റാത്ത രീതിയിലുള്ള ഫോൺ വിളികളും മറ്റും ഉള്ളതായിട്ട് അവർക്കും അറിയാം എന്ന്‌….

സ്ത്രീ പറയുന്നത് മരണം വരെ വൈദികനോടൊപ്പം സ്ത്രീ ഉണ്ടാകുമെന്നും, സ്ത്രീയുടെ ഓരോ ശ്വാസത്തിലും ഈ വൈദികൻ ആണെന്നും.

വൈദികൻ പറഞ്ഞതുകൊണ്ടും കെട്ടിയോന് വൈദികന്റെ മുഖഛായ ഉള്ളതുകൊണ്ടും മാത്രമാണ് കല്യാണം കഴിച്ചതെന്നും..സ്ത്രീ പറയുന്നു.

അങ്ങനെ ഡിവോഴ്സ് ആയി സ്ത്രീയെ ഒഴിവാക്കി.

കല്യാണ ആദ്യ രാത്രിയിൽതന്നെ ഈ സ്ത്രീ വാട്സ്ആപ്പിൽ 12മണി കഴിയുന്നയിടം വരെ വൈദികന് ചക്കരയുമ്മ, തേനുമ്മ, പാലുമ്മ, പഞ്ചാരയുമ്മ എന്നൊക്കെ പറഞ്ഞ് വാട്സ്ആപ്പ് മെസ്സേജ് അയച്ചോണ്ടിരിക്കുകയായിരുന്നു.

(ഈ ചാറ്റ് ലിസ്റ്റ് തെളിവായി എടുത്തിട്ടുണ്ട്)

“കാമുകിയെ കെട്ടി കൂടെ താമസിപ്പിക്കാൻ നട്ടെലില്ലാത്ത ഈ വൈദികൻ അവരുടെ സുഖത്തിന് വേണ്ടി വഞ്ചിച്ചത് മറ്റൊരാളുടെ ജീവിതമാണ്.”

ദൈവത്തിന്റെ മുൻപിൽ ഈ വൈദികൻ അതിന് മറുപടി കൊടുക്കേണ്ടി വരും.

സ്ത്രീയെ പള്ളിയിൽ കെട്ടിച്ചതും ഈ വൈദികൻ തന്നെ ആണ്. കൊടും ചതി ആണ് അവിടെ നടന്നത്.അത് കഴിഞ്ഞും അവിഹിതം തുടർന്നുകൊണ്ട് പോയി. അവസാനം പിടിക്കപ്പെട്ടു.

കാഞ്ചിയാർ ഇടവക ലൂർദ് മാതാ ചർച്ച് വികാരിയായ ഈ ക്രിമിനലിനെ ഇപ്പോൾ കാലാവധി തീരുന്നതിന് മുമ്പായി അവിടുന്ന് സ്ഥലം മാറ്റിയതായി അറിയാനിടയായി.

ഇതുപോലെ വെഭിചാരവും കുർബാനയും ഒരേ പോലെ ചെയ്ത് നടക്കുന്ന വ്യക്തി പവിത്രമായ സ്ഥാനത്ത് തുടരുന്നത് ക്രൈസ്തവ സഭയ്ക്ക് അപമാനമാണ്ണെന്ന്‌ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു.

ഫാ. ജോർജ് ചക്കാങ്കലിന്റെ അവിഹിതം കയ്യോടെ പൊക്കി,Fr. George Chakkankal, Love Jihad
ഫോട്ടോ: ഫാ. ജോർജ് ചക്കാങ്കൽ (ലൂർദ് മാതാ ചർച്ച്‌ കാഞ്ചിയാർ )

ഉത്തരവാദിത്തപ്പെട്ട സഭാ തലവന്മാർ രൂപതയിൽ ഉണ്ടായിരുന്നുവെങ്കിൽ നിഷ്കളങ്കരായ ഒത്തിരി വിശ്വാസികളുടെ ജീവിതം ഇതുപോലെ നശിക്കില്ലായിരുന്നു.

ഇതുപോലുള്ള ക്രിമിനൽസിനെതിരെ കർശനമായി നടപടി എടുക്കാൻ കഴിവുള്ള വൈദികമേലധികാരി രൂപതയിൽ വരുംകാലങ്ങളിൽ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശ്വസിക്കാം.

ഇടുക്കി രൂപതയിലെ(Fr. George Chakkankal) വികാരിയുടെ കൊടും ചതി.

ജോർജ് ചക്കാങ്കൽ (Fr. George Chakkankal) വെഭിചാരം മാത്രമല്ല മനഃപൂർവം ഇവരുടെ സുഖത്തിന് വേണ്ടി ഒരാളെ വഞ്ചിക്കുകയാണ് ചെയ്തത്.സാമ്പത്തിക ശേഷിയില്ലാത്ത സ്ത്രീക്ക് ഒന്നുമറിയാതെ ജീവിതം കൊടുത്ത സ്ത്രീയുടെ ഭർത്താവിനെ ചതിക്കുകയല്ലേ ചെയ്തത്.ഒരു വൈദികനും ഇതുപോലെ കൊടും ചതി ചെയ്യരുത്.

നാട്ടുകാരെയും വീട്ടുകാരെയും കെട്ടിയോനെയും പറ്റിച്ച് ഇവർ ഭാര്യ-ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നു. ഇവരുടെ സുഖജീവിതത്തിനുവേണ്ടി ബലിയാടാക്കിയത് ഒന്നുമറിയാത്ത ഒരു മനുഷ്യനെ ആണ്.

ഒരു ഇടവകയിലെ ആത്മീയ ഗുരു ‘ദൈവത്തിന്റെ പ്രതി പുരുഷൻ’ എന്ന് പറയുന്ന ഉത്തരവാദിത്തപ്പെട്ട ഒരു വൈദികൻ ചെയ്യേണ്ട പണി ആണോ ഇത്. ലജ്ജ തോന്നുന്നു.

അഭയ സിസ്റ്റർ തനിയെ കിണറ്റിൽ ചാടിയെന്ന് പറയുന്നപോലെയാണ് സംഭവം. കുറച്ചു കാലത്തേക്ക് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനും നാണക്കേട് മാറ്റാനും.

അന്വേഷണത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് ഈ ക്രിമിനൽസിന് സുഖവാസം കൊടുക്കുന്നു. ഇതാണ് സത്യം.

അടുത്ത ഘട്ടം ഈ ക്രിമിനൽസിനെ വേറെ ഇടവകയിലേക്ക് വിശുദ്ധൻ ആക്കി വിടുന്നു.

വേണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് കാണിക്കാൻ ഒര് ഇടയലേഖനവും എഴുതാൻ ഇക്കൂട്ടർ മടിക്കില്ല.
“ഈ വൈദികനെ ചിലർ മനപ്പൂർവം കുടുക്കിൽ ചാടിച്ചു വിശ്വാസികൾ അതൊന്നും വിശ്വസിക്കരുതെന്നും.”

ഇടുക്കിയിലെ വൈദികർ ഇനി മുതൽ കണ്ണടച്ച് പാല് കുടിക്കുന്ന ഏർപ്പാട് നിർത്തുക.കുപ്പായം മടുത്തെങ്കിൽ ഊരി മാറ്റി അന്തസായി കല്യാണം കഴിച്ച് ജീവിക്കുക.

കെട്ടി കൂടെ പാർപ്പിക്കാൻ നട്ടെലില്ലാത്ത വൈദികർ മേലിൽ ഈ പണിക്ക് പോകരുത്. നിങ്ങളുടെ വഞ്ചനയിൽ നിഷ്കളങ്കരായ ചെറുപ്പക്കാരുടെ ജീവിതം ആണ് നശിക്കുന്നത്. സ്വന്തം വിഴുപ്പ് മറ്റൊരുത്തന്റെ തലയിൽ കെട്ടി വെച്ച് കണ്ണടച്ചു പാല് കുടിക്കുന്ന ഏർപ്പാട് നിർത്തലാക്കണം.

Note: ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ നൂറുശതമാനവും സത്യസന്ധമായതും മലബാർ അപ്ഡേറ്റ്സിന് നേരിട്ട് തെളിവുകൾ കണ്ട് മനസിലായതും ആയ കാര്യങ്ങൾ ആണ്.

Reporter
Author: Reporter